‘പ്രമാണി’ എന്ന ചിത്രത്തിന് ശേഷം ഉണ്ണികൃഷ്ണനും, മമ്മൂട്ടിയും ഒന്നിക്കുന്ന പുതിയ  ചിത്രം ആണ് ‘ക്രിസ്റ്റഫർ’. ഇപ്പോൾ താരത്തെ കുറിച്ച് സംവിധായകൻ പോൾസൺ പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ കൂടുതൽ ശ്രെദ്ധ  ആകുന്നത്, തനിക്കു അദ്ദേഹത്തിൽ ഒരു സങ്കടമായ  ഒരു വിഷമം ഉണ്ടായിട്ടുണ്ട്.മണിവത്തൂരിലെ ആയിരം ശിവ രാത്രികൾ എന്ന ചിത്രത്തിൽ മമ്മൂട്ടി അഭിനയിച്ചുകൊണ്ടിരുന്ന സമയത് ഷൂട്ടിംഗ് കഴിഞ്ഞു രാത്രിയിൽ പോകാൻ ഇറങ്ങുമ്പോൾ ഫാസിലിനോട് മമ്മൂട്ടി പറഞ്ഞു തന്റെ കൂടെ പോൾസനെയും കൂടി വിടുക

ഞാൻ സെറ്റിൽ നിന്നും ഓരോ സാധനം പാക്ക് ചെയ്യ്തുകൊണ്ടിരിക്കുകയാണ്, അപ്പോൾ ഫാസിൽ വന്നു പറഞ്ഞു പെട്ടി റെഡിയാണോ മമ്മൂട്ടിക്കൊപ്പം താനും കൂടി പോകണം എന്ന്, എന്നാൽ ഞാൻ പറഞ്ഞു എനിക്ക് പോകാൻ പറ്റില്ല എനിക്ക് കുറച്ചും കൂടി സാധനം എടുക്കാൻ ഉണ്ട് അപ്പോൾ മമ്മൂട്ടി ഇതുകേട്ടിട്ടു വന്നു പറഞ്ഞു താനും എനോടൊപ്പം വരാൻ , തന്നെ വീട്ടിൽ കൊണ്ടുവിടാം എന്ന്.

ഞാൻ മനസില്ല മനസോടെ ആണ് കാറിൽ കയറി പോയത്, അപ്പോൾ അദ്ദേഹം സിനിമയിൽ എത്തപ്പെട്ട കഥയൊക്കെ എന്നോട് പറയുന്നുണ്ട്, അപ്പോൾ താൻ സ്നേഹിച്ചു വിവാഹം കഴിച്ച കാര്യവും ഇപ്പോൾ വാടക വീട്ടിൽ ആണ് കഴയുന്നതെന്നും പറഞ്ഞു. അപ്പോൾ അദ്ദേഹത്തിന് അത് കേട്ടപോൾ വളരെ വിഷമം തോന്നി, അദ്ദേഹം എന്നോട് പറഞ്ഞു ഈ അഞ്ച് പടം റിലീസായാൽ ഞാൻ സൂപ്പർ ഹീറോയാകുമെന്ന്.അദ്ദേഹം എന്നോട് അഞ്ച് സിനിമയ്ക്കുള്ള ഡേറ്റ് തരാമെന്നും അതിന് വേണ്ടി ഒരു പടത്തിന് ഇരുപത്തി അയ്യായിരം രൂപ വീതം തരണമെന്നും പിന്നീട് ആ ഡേറ്റുകൾ വിറ്റ് കാശാക്കി സ്വന്തമായി വീട് വാങ്ങിക്കോളാനും പറഞ്ഞു,അപ്പോൾ ഞാൻ പറഞ്ഞു പടം പൊട്ടിക്കഴിഞ്ഞാൽ എന്റെ പണം നഷ്ട്ടപെടില്ലേ ഇത് അദ്ദേഹത്തെ രോഷം കൊള്ളിച്ചു അദ്ദേഹം എന്നെ കാറിൽ നിന്നും ഇറക്കിവിട്ടു. ഞാൻ ആകെ വിഷമിച്ചു പോയി മറ്റൊരു വണ്ടി പിടിക്കാൻ പണം കൈയിൽ ഇല്ല. കുറച്ചു കഴിഞ്ഞപ്പോൾ അദ്ദേഹം കാറിൽ തിരിച്ചു വന്നു എന്നെ നിർബന്ധിച്ചു കാറിൽ കയറ്റി അദ്ദേഹത്തിന്റെ വീട്ടിൽ കൊണ്ടുചെന്നു ഭക്ഷണം എല്ലാം തന്നു, പൊട്ടിത്തെറിക്കുമെങ്കിലും അദ്ദേഹം കുറച്ചു കഴിയുമ്പോൾ ദയാലു ആകും